കോഴിക്കോട്: മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനത്തിന് ശ്രമിച്ച സംഭവത്തില്‍ സര്‍ക്കാരിനും പോലീസിനും ശക്തമായ താക്കീതുമായി ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം. വിദ്യാര്‍ഥികളും വൈദികരും കന്യാസ്ത്രീകളും പൊതുജനങ്ങളുമുള്‍പ്പെടെ നൂറുകണക്കിനാളുകൾ വായ്മൂടിക്കെട്ടി നടത്തിയ കളക്ടറേറ്റ് മാർച്ചും ധർണയും അക്ഷരാര്‍ത്ഥത്തിൽ പീഡനത്തിനിരയായ പെണ്‍കുട്ടിയോടുള്ള ഐക്യദാര്‍ഢ്യവും മതപരിവര്‍ത്തന മാഫിയകള്‍ക്കെതിരായ ശക്തമായ മുന്നറിയിപ്പുമായി. ഇന്നലെ രാവിലെ 11.15നാണ് താമരശേരി രൂപതയ്ക്കു കീഴിലെ കെസിബിസി പ്രോലൈഫ്, എകെസിസി, മാതൃവേദി തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രവര്‍ത്തകര്‍ കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി സരോവരം പരിസരത്തുനിന്നു കളക്ടറേറ്റിനു മുന്നിൽ എത്തിയത്. ‘കോഴിക്കോടിന്‍റെ മകള്‍ക്കൊപ്പം പ്രാര്‍ഥനയോടെ, ഞങ്ങളുണ്ട് സോദരിക്കൊപ്പം, നിര്‍ബന്ധിത മതപരിവര്‍ത്തകരെ ജയലിലടയ്ക്കുക, പ്രണയം മതപരിവര്‍ത്തന ലക്ഷ്യം വച്ചോ’ തുടങ്ങിയ പ്ലാക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകർ എത്തിയത്. കളക്ടറേറ്റിനു മുന്നില്‍ പ്രവര്‍ത്തകര്‍ ഒരുമിച്ച് മനുഷ്യമതിൽ തീര്‍ക്കുകയായിരുന്നു. സംവിധായകൻ അലി അക്ബർ മുഖ്യപ്രഭാഷണം നടത്തി. പ്രതിഷേധത്തെതുടര്‍ന്ന് കളക‌്ടറേറ്റിനു മുന്നില്‍ പോലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു. ഒന്നര മണിക്കൂറോളം പ്രവര്‍ത്തകർ വായ് മൂടികെട്ടി പ്രതിഷേധിച്ചു. പോലീസ് അനാസ്ഥയ്‌ക്കെതിരേ സംഘടനാ നേതാക്കള്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചപ്പോൾ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവർ ആവേശോജ്വലമായി കരഘോഷം മുഴക്കി. ആദ്യം പ്രണയം നടിച്ച് വിവാഹം കഴിച്ചശേഷം ഇപ്പോള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് മകളെ നിര്‍ബന്ധിക്കുന്നതായി ആരോപിച്ച് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ അമ്മയും സഹോദരനും പ്രതിഷേധ സദസിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എത്തി.

മറ്റു സംഘടനകളിൽനിന്നു വ്യത്യസ്തമായി, നീതിക്കുവേണ്ടി നിയമത്തോടൊപ്പം നിന്നുകൊണ്ടാണ് പ്രവര്‍ത്തകര്‍ സമരം നടത്തുന്നതെന്ന് ആമുഖ പ്രഭാഷണം നടത്തിയ കത്തോലിക്കാ കോണ്‍ഗ്രസ് രൂപത വൈസ് പ്രസിഡന്‍റ് ഡോ. ചാക്കോ കാളംപറമ്പില്‍ പറഞ്ഞു. മറ്റേതെങ്കിലും സംഘടനയോ രാഷ്‌ട്രീയപാര്‍ട്ടിയോ ആയിരുന്നുവെങ്കില്‍ സമരത്തിന്‍റെ സ്വഭാവം മാറിയേനെ. അത്തരം സമരങ്ങള്‍ നമ്മള്‍ ഏറെ കണ്ടതാണ്. എന്നാല്‍ ഇത് പാവപ്പെട്ട പെണ്‍കുട്ടിക്കും അവരുടെ കുടുംബത്തിനും നീതി ലഭിക്കുന്നതിനു വേണ്ടിയുള്ള സമരമാണ്. മതതീവ്രവാദമാണ് ഈ സംഭവത്തിൽ പ്രകടമായിരിക്കുന്നത്. ആഗോള ഭീകരതയുടെ ഭാഗമായാണ് ഈ മതപരിവര്‍ത്തനം. ഇതിന്‍റെ ഇരകളാക്കപ്പെടുന്നത് മിക്കപ്പോഴും ക്രിസ്ത്യൻ വിഭാഗമാണ്. ഒരു മതവും ഇതിന് കൂട്ടുനില്‍ക്കില്ല. ഇസ്‌ലാം – ക്രിസ്ത്യൻ മതപരിവേഷം ഈ സംഭവത്തിന് ചാര്‍ത്തരുത്. ഇത്തരം സംഭവങ്ങളെ തള്ളിപ്പറയാൻ മതനേതൃത്വം ആര്‍ജവം കാണിക്കണം. സ്ത്രീയുടെ മാനത്തിന് വിലപറയാന്‍ ആരെയും അനുവദിക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ഈ സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണം. മതപരിവര്‍ത്തന വകുപ്പ് ചേർക്കാതെ എന്തുകൊണ്ട് ആദ്യം പോലീസ് കേസെടുത്തു എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു