കുടിയേറ്റക്കാര്‍, ഇന്നത്തെ ആഗോളീകൃത സമൂഹത്തില്‍ തിരസ്ക്കരിക്കപ്പെടുന്ന സകലരുടെയും പ്രതീകമാണെന്ന് മാര്‍പ്പാപ്പാ.

അഭയം തേടി കടല്‍മാര്‍ഗ്ഗം ഇറ്റലിയില്‍ എത്തിച്ചേരാന്‍ ശ്രമിക്കുന്ന കുടിമുങ്ങിമരിക്കുന്നു. മദ്ധ്യധരണ്യാഴിയിലെ ഇറ്റാലിയന്‍ ദ്വീപായ ലാമ്പെദൂസ താന്‍ സന്ദര്‍ശിച്ചതിന്‍റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് തിങ്കളാഴ്ച (08/07/2019) ഉച്ചയ്ക്കു മുമ്പ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ പങ്കുവച്ച സുവിശേഷ ചിന്തകളിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞത്.