ത്തോലിക്കാ സഭയെയും ഫ്രാൻസിസ് മാർപാപ്പയെയും ധിക്കരിച്ചു കത്തോലിക്കാ സഭയെ തകർക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നു കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്രസമിതി. ക്രൈസ്തവ മൂല്യങ്ങളിൽനിന്നും വ്യതിചലിച്ചും നിയമലംഘനങ്ങൾ ആവർത്തിച്ചും ആരും മുന്നോട്ടു പോകുന്നതു ഭൂഷണമല്ലെന്നു സമിതി ചൂണ്ടിക്കാട്ടി.

കത്തോലിക്ക സഭയെ പൊതുസമൂഹത്തിൽ മോശമാക്കും വിധത്തിലുള്ള എല്ലാ വിമത പ്രവർത്തനങ്ങളിൽനിന്നും ബന്ധപ്പെട്ടവർ പിന്തിരിയണം. കൂട്ടായ്മ തകർത്തുള്ള വിഭാഗീയ പ്രവർത്തനങ്ങളിൽ സമുദായ അംഗങ്ങൾക്കു ശക്തമായ പ്രതിഷേധം ഉണ്ടെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്‍റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു.